Thursday, June 28, 2012

പുലയാട്ട്‌ ജീവിതം - ചെറുകഥ

  യഥാര്‍ത്ത ജീവിതത്തിന്റെ ഒരു ചെറുകഥാവിഷ്കരണം.



                          കാലത്ത് 6 : 30 നു അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഷൊര്‍ണൂരില്‍ നിന്നും വരുന്ന ഒരു ട്രെയിന്‍ വന്നു നിന്നു. അതില്‍ നിന്നും വേഷപകര്‍ച്ചയാല്‍ മനുഷ്യരാണെന്ന് തോന്നിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇറങ്ങി . ആരുടെയും മുഖം വെക്തമല്ല . എല്ലാവരും അപരിചിതര്‍ . എങ്ങും എനിക്കറിയാന്‍ പാടില്ലാത്ത സംസാരങ്ങള്‍ . കണ്ണും , കാതും അവര്‍ക്കുനെര്‍ കുറച്ചു നേരം കൂര്പിച്ചു . വൃദ്ധജനങ്ങള്‍ , മധ്യവയസ്കര്‍ , സ്ത്രീകള്‍ ,കുട്ടികള്‍ ഇങ്ങനെ കാണുബോള്‍ തോന്നുന്ന ഒരു പിടി ആളുകള്‍ . മുഖം വെക്തമാല്ലഞ്ഞിട്ടും റെയില്‍വെ പോലീസ് അവരോടൊന്നും ചോദിച്ചില്ല. അവര്‍  ചെറിയ ഇടനാഴി കടന്നു മെയിന്‍ റോഡില്‍ എത്തി. ആകപ്പാടെ ഒരു ബഹളം . ആര്‍ക്കും ഒന്നും കേള്‍ക്കാനോ പറയാനോ കഴിയാത്ത വിധം അവരുടെ ശബ്ദങ്ങള്‍ അവിടമാകെ പരന്നിരിക്കുന്നു . എനിക്കും ശ്വാസം മുട്ടി തുടങ്ങി . അക്കൂട്ടത്തില്‍ ഒരു സ്ത്രീയോട് ഞാന്‍ ചോദിച്ചു
     "എങ്കെ ഇരുന്ദു വരുത് ?"
   അവര്‍ ഒന്നും പറഞ്ഞില്ല .
     "തമ്പി അവര്‍ക്ക് പേസവരാത് "
ഒരു മധ്യ വയസ്കന്‍ മറുപടി പറഞ്ഞു . കുറച്ചു നേരം ഞാന്‍ അവരുടെ മുഖത്തെക്ക് തന്നെ തുറിച്ചു നോക്കി . നല്ല വടിവൊത്ത ശരീരം . കറുത്ത തൊലിനിറം , തുറിച്ചു നില്‍ക്കുന്ന മുലകള്‍ . വടിവൊത്ത ഇടുപ്പ് . നേര്‍ത്ത സാരിക്കുള്ളിലൂടെ കാണുന്ന സുന്തരമായ പൊക്കിള്‍ കോടി .തടിച്ചു പുറത്തേക്കു തള്ളി നില്‍ക്കുന്ന നിതംബം. കപലമോഹങ്ങളുടെ അയവിറക്കല്‍  തൊട്ടു മുന്നില്‍ കാണുന്ന എന്തിനോടും തോന്നുന്ന വികാര ദ്രിശ്യങ്ങള്‍ . ആ പാവം സ്ത്രീയേയും ഒരാള്‍ നീക്ഷിക്കുക്ക ഇങ്ങനെ ഒക്കെ തന്നെ .
          കലപില കൂട്ടുന്നവര്‍ അവളെ ശ്രദ്ധിക്കുന്നേയില്ല . എന്റെ ചിന്ത മുഴുവന്‍ അവളിലായി . സാധാരണ ഓട്ടോറിക്ഷവിളിച്ചാണ് പോകാറു . അവര്‍ക്കൊപ്പം ഞാനും നടന്നു . അവരേതോ ലക്ഷ്യതിലേക്കെന്നപോലെ നടന്നു നീങ്ങുന്നു. എന്റെ ഉള്ളില്ലേ കാമ ലോപികള്‍ ഞെരിപിരികൂട്ടി . അവള്‍ ഏത്, എവിടെ നിന്നു വരുന്നു . ഒന്നുമറിയില്ല . എന്നിട്ടും ആദ്യം കാണുന്ന തൊലി വെളുത്തതോ, കറുത്തതോ , തടിച്ചവളോ , മെലിഞ്ഞവളോ ആരായാലും തോന്നുന്നത് ഒന്ന് വിയര്‍ത്താല്‍ നഷ്ടമാകുന്ന കാമ പരിവേഷങ്ങള്‍ . അവളെ തിരിച്ചും മറിച്ചും കിടത്തി മാനസിക പിരിമുറുക്കത്തില്‍ പിടിച്ചു കെട്ടി ഒരു പാടുതവണ കൂടെ കിടത്തും . വീണ്ടും വീണ്ടും അവളില്‍ സുഖം തേടും . ഇത്രമാത്രം . സുഗപരിയവസയിയില്‍ അവള്‍ ഗര്‍ഭിണിയും എനിക്ക് മടുപ്പും വരണം .
       നടത്തം ഒരു ജങ്ങ്ഷനില്‍ അവസാനിച്ചു . എല്ലാവരും അവിടെവിടെ ആയി വിശ്രമിക്കാന്‍ ഇരുന്നു . ഞാന്‍ ചുറ്റുപാടും ഒന്ന് ശ്രദ്ധിചു എല്ലാവരും അവരവരുടെ കാര്യങ്ങളില്‍ തിരക്കിലാണ് . ചിലര്‍ ഭക്ഷങ്ങള്‍ വാങ്ങി കഴിക്കുന്നു മറ്റു ചിലര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിക്കുന്നു .ആ മധ്യവയ്സ്കനോട് ഞാന്‍ ചോദിച്ചു .
    "ഏത് ക്കാഹെ വന്തിരിക്കെ?"
    "വേലയ്ക്കു "
    "എന്നാ വേലയും പന്നുമ ?'
    "തമ്പി എന്ഗെ കൂടി പോയാലും പറവയില്ലേ അനാ 100 രൂവ കെടക്കണം "
    "യാര്‍ക്ക്?"
    "അന്തെ പോന്നുക്ക് ?"
    "അവളെ പട്ടിത്താന്‍ സോള്ളിയിരുക്കെ .. യെന്‍ നീ വേരിതനിയ പാതുട്ടു വരാത് ഞാന്‍ പാതേന്‍.       അവള്‍ക്കു എല്ലാമേ നാന്‍ താന്‍ , 100 കൊട് അപ്പരം എന്നവേനാലും പന്ന് നീ . "
    എനിക്കെന്തോ പോലെ അനുഭവപ്പെട്ടു . ഞാന്‍ കുറച്ചു മുമ്പു കഴിച്ചു തീര്‍ത്ത ആ ലൈങ്കിക ഉപകരണം ഒരു വില്പന ചെരക്കാണെന്ന സത്യം തിരിച്ചറിയുന്നു . എന്റെ ഉള്‍മനസ്സില്‍ കുറ്റഭോതം  നിറയുന്നു . മാറ്റത്തിന്റെ പുത്തന്‍ സമൂഹം . സമൂഹത്തിലേക്കു ഇറങ്ങി ചെന്ന് വെഭിച്ചരിക്കുന്നവര്‍ . എന്നില്‍ അയാള്‍ കാമം വിളങ്ങുന്ന ഒരു തീക്ഷ്ണ ഭാവം കണ്ടു അത് ഉപയോഗ പെടുത്താന്‍ ശ്രമിക്കുന്നു . ഒരു ബസ്‌ വന്നു നിന്നു . ഞാനതില്‍ ചാടിക്കയറി .
       അയാള്‍ പതിയെ ബസില്‍ കയറി അവളും . ആളൊഴിഞ്ഞ സീറ്റില്‍ എനിക്കരികെ വന്നിരുന്നു .    
എനിക്കെന്റെ ജീവിത കാഴ്ചപ്പാടുകളോട് ലജ്ജ തോന്നുന്നു , ജീവിക്കാന്‍ അറപ്പ് തോന്നുന്നു .
   ബസ്‌ നീങ്ങി തുടങ്ങി . അത് ഉയര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളും , മലയും പുഴയും താണ്ടി ഒരു ചെറിയ ഗ്രമാവഴിക്കരികെയെത്തി . ഞാനവിടെ ഇറങ്ങി. അവളും . ഇപ്പോള്‍ ഞാന്‍ അവളുടെ കാമാസൌധാര്യം അസ്വതിക്കുന്നില്ല.
             അപ്പോഴേക്കും അടുത്ത ട്രെയിന്‍ വീണ്ടും വന്നു . വീണ്ടും കുറെ ഭാഷയും , വേഷയും തിരിച്ചറിയാന്‍ കഴിയാത്തവര്‍ . അവര്‍ കവലകളിലേക്ക് വ്യാപിച്ചു . നാരങ്ങ വെള്ളവും , ഇളനീരില്‍ സോഡാ ഒഴിച്ചും അവര്‍ കുടിച്ചു . പുത്തന്‍ സംസ്കാരങ്ങള്‍ അവര്‍ പറഞ്ഞു കൊടുത്തു . നമ്മള്‍ ചിലര്‍ അത് ജീവിതത്തില്‍ പകര്‍ത്തി . എല്ലാവരും മാറ്റത്തിനു പുറകെ ഓടി . സംസ്കാരങ്ങള്‍ എവിടെയോ പോയ്‌ മറഞ്ഞു. ജാതികള്‍ ഇല്ലാതായി , കാമമെന്ന പരിവേഷം എല്ലാവരിലും കുത്തിനിറ ക്കപെട്ടു. വിജനമായ വഴികളില്‍ ആര്‍ക്കും ഒറ്റയ്ക്ക് നടക്കാന്‍ കഴിയാതെയായി . ഉശിരുള്ള പെണ്ണുങ്ങള്‍ ഏതു ഇടവഴികളിലും , കുറ്റിക്കാടുകളിലും സധൈര്യം പാവാട പൊക്കി കിടന്നു . നാടും വീടും പുതിയ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് കയറി . ഗ്രാമവും , പട്ടണവും ഒരുപോലെയായി . മാറ്റത്തെ അനുകൂലിച്ചു ജാതികളും , രാഷ്ട്രീയക്കാരും പ്ലേ കാര്‍ഡുകള്‍ ഇറക്കി ,അഭിവാദ്യം വിളിച്ചു . എങ്ങും മാറ്റത്തിന്റെ കാറ്റ്  വീശി . പുത്തന്‍ ഉണര്‍വ് എല്ലായിടത്തും പര ന്നു .
                 ഒരു വിജനമായ പറമ്പിനപ്പുറം ചെറിയൊരു കുറ്റിക്കാട് പറമ്പിനു മുന്നില്‍ മധ്യ വയസ്കന്‍ നിന്നു . ഞാന്‍ അവളെയും കൂട്ടി കുറ്റികാട്ടില്‍ കയറി . അന്നേ വര അറിയാത്തതും , ചെയ്യാത്തത് മായ പലതും ആ പാവം സ്ത്രീ അനുഭവിച്ചു . അവര്‍ കിടന്നു പുളഞ്ഞു . ആ ഊമ പെണ്ണ് കിടന്നു അലറി
        " ആഹ്.....ഉഹം.....അയ്യോ ...നിര്‍ത്തെടാ ഈ പുലയാട്ട്..."
              ഞാന്‍ ഒന്നും കേട്ടില്ല. അവള്‍ പറഞ്ഞതൊന്നും .ശബ്ദം കേട്ട് ആരെക്കെയോ വന്നു . അവരെല്ലാം അവളില്‍ ആനന്തം കണ്ടു .ഒരു കൂട്ടം പുലയാടി മക്കള്‍ കുറിച്ചിടുന്നു പുതിയ ഒരു പുലയാട്ട് സംസ്കാരം അപ്പോഴേക്കും പിറന്നുകഴിഞ്ഞിരുന്നു . ഒരുവന്‍ അവളുടെ മാറില്‍ ചവിട്ടി ചോദിച്ചു
        "ഏതു ജാതിയാടി നീ." അവയ്ക്ക് ഒരു ജാതി സഹോദരാ ഞാനും നീയും രുജിചിരക്കുന്ന കാമത്തിന്റെ ജാതി .
         അടുത്ത ദിവസം  കാലത്ത് തീവണ്ടി വന്നു അതില്‍നിന്നും ഒന്ന് സംഭവിക്കാത്തവണ്ണം ഞാന്‍ ഇറങ്ങി നടന്നു . ഒരു ഓട്ടോയും വിളിച്ചു നേരെ വീട്ടിലേക്ക്‌ . മാറ്റങ്ങള്‍ മനസ്സില്‍ മാത്രം ലജ്ജി ക്കുന്ന ജീവിതം എനിക്ക് മുബിലും . മിണ്ടാന്‍ കഴിയാത്ത ആ സ്ത്രീയും ആ മധ്യ വയസ്കനും ഒരു കെട്ടിട നിര്‍മാണ കമ്പനിയില്‍ ജോലിനോക്കുന്നു . ചെന്നൈയില്‍ നിന്നും നാട്ടില്‍ വരുന്ന ഓരോ യാത്രയും , സമയം കൊല്ലാന്‍ എനിക്കൊരോ കാമകഥകള്‍ പറഞ്ഞു തരാറുണ്ട് . കഥയല്ല യഥാര്‍ത്ഥ ജീവിതങ്ങളെപറ്റി . എന്റെ മനസ്സിന്റെ ഒറ്റക്കുള്ള യാത്രയില്‍ ഞാന്‍ തന്നെ ലജ്ജിക്കുന്നു . നമ്മുടെ ഓരോരുത്തരുടെയും മനസ്സിന്റെ ഒറ്റക്കുള്ള യാത്രകള്‍ പുലയാട്ടുകളാണ് .ആ പുലയാട്ടുകളാണ് ഓരോ യഥാര്‍ത്ത ജീവിതവും.
                                                                                                                                 
                                                                                                      -അനസ് മുഹമ്മദ്‌
                                                                                                         

2 comments: